10 June, 2022 06:49:35 PM


എച്ച്ആര്‍ഡിഎസിന്‍റെ സാമ്പത്തിക സ്രോതസുകളെക്കുറിച്ച് അന്വേഷിക്കണമെന്ന് പരാതി



കൊച്ചി: സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്‌ന സുരേഷ് ജോലി ചെയ്യുന്ന സന്നദ്ധ സംഘടനയായ എച്ച്ആര്‍ഡിഎസിന്‍റെ (ഹൈറേഞ്ച് റൂറല്‍ ഡെവലപ്‌മെന്‍റ് സൊസൈറ്റി) സാമ്പത്തിക സ്രോതസുകളെക്കുറിച്ച് അന്വേഷിക്കണമെന്ന് പരാതി. കടവന്ത്ര സ്വദേശി ദിലീപ് നായര്‍ ആണ് എച്ച്ആര്‍ഡിഎസിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് വിലിജന്‍സിലും പോലീസിലും പരാതി നല്‍കിയത്.

മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കിയ സ്വപ്നയെ സംരക്ഷിക്കുമെന്ന് എച്ച്ആര്‍ഡിഎസ് രാവിലെ വ്യക്തമാക്കിയിരുന്നു. സ്വപ്‌ന പറഞ്ഞകാര്യങ്ങള്‍ സത്യമാണെന്ന് വിശ്വസിക്കുന്നതായി എച്ച്ആര്‍ഡിഎസിന്‍റെ വൈസ് പ്രസിഡന്‍റ് കെ.ജി വേണുഗോപാല്‍ പറഞ്ഞു. രഹസ്യമൊഴി നല്‍കാന്‍ മൂന്ന് മാസം മുന്‍പ് തന്നെ തീരുമാനിച്ചിരുന്നു. 

മൊഴി പുറത്തുവന്നാല്‍ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലുണ്ടാകാവുന്ന വിവാദങ്ങള്‍ ചൂണ്ടിക്കാട്ടി ചില ഉദ്യോഗസ്ഥര്‍ പിന്തിരിപ്പിച്ചെന്നും വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു. സ്വപ്‌ന സുരേഷ് എച്ചഡിആര്‍എസ് സ്റ്റാഫ് ആയിരിക്കുന്നിടത്തോളം അവരെ സംരക്ഷിക്കുകയെന്നത് തങ്ങളുടെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K