01 January, 2022 05:12:03 PM


കടവന്ത്രയില്‍ അമ്മയും മക്കളും മരിച്ച സംഭവം കൊലപാതകം; പ്രതി ഭർത്താവ്



കൊച്ചി: കടവന്ത്രയില്‍ അമ്മയെയും രണ്ടു മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. ഭര്‍ത്താവ് നാരായണനാണ് ഇവരെ കൊലപ്പെടുത്തിയതെന്ന് പോലീസ് കണ്ടെത്തി. ഇവരെ കഴുത്ത് മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് നാരായണ്‍ പോലീസിനോടു പറഞ്ഞു.

സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് മക്കളെയും ഭാര്യയെയും കൊലപ്പെടുത്തിയതിനു ശേഷം ജീവനൊടുക്കാനായിരുന്നു തന്‍റെ ശ്രമമെന്നും നാരായണ്‍ പോലീസിനു മൊഴി നല്‍കി. ഉറക്ക ഗുളിക നല്‍കിയതിനു ശേഷം ഷൂ ലേസ് ഉപയോഗിച്ചാണ് നാരായണ്‍ എല്ലാവരെയും കഴുത്തു മുറുക്കി കൊന്നത്. തുടര്‍ന്ന് കൈയിലെയും കഴുത്തിലെയും ഞരമ്പ് മുറിച്ചാണ് നാരായണ്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത്. സംഭവത്തില്‍ നാരായണനെതിരെ പോലീസ് കേസെടുത്തു.

ഇന്ന് രാവിലെയാണ് തമിഴ്‌നാട് സ്വദേശി ജോയമോള്‍, മക്കളായ ലക്ഷ്മികാന്ത്(എട്ട്), അശ്വന്ത്(നാല്) എന്നിവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗൃഹനാഥൻ നാരായണയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K