14 October, 2021 12:24:01 PM


പിങ്ക് പോലീസ് അപമാനിച്ച സംഭവം; പോലീസുകാരിക്ക് പരമാവധി ശിക്ഷ നൽകിയെന്ന് ഐജി



തിരുവനന്തപുരം: ആറ്റിങ്ങലില്‍ മോഷണക്കുറ്റം ആരോപിച്ച് പിങ്ക് പോലീസ് ഉദ്യോഗസ്ഥ എട്ട് വയസുള്ള കുട്ടിയെയും പിതാവിനെയും പരസ്യമായി അപമാനിച്ച സംഭവത്തില്‍ കൃത്യമായ നടപടി സ്വീകരിച്ചുവെന്ന് ഐജി ഹർഷിത അട്ടല്ലൂരി. സംഭവത്തിൽ കുറ്റക്കാരിയെന്ന് കണ്ടെത്തിയ പോലീസുകാരിക്ക് പരമാവധി ശിക്ഷ നല്‍കിയെന്നും അവർ വ്യക്തമാക്കി. ഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇ‌ക്കാര്യം വിശദമാക്കിയത്.

സംഭവത്തിൽ, പോലീസുകാരി രജിതയെ ജില്ല വിട്ട് സ്ഥലം മാറ്റുകയും 15 ദിവസത്തെ പരിശീലനത്തിന് അയക്കുകയും ചെയ്തു. മോശം ഭാഷയോ, ജാതി അധിക്ഷേപമോ ഉദ്യോഗസ്ഥ നടത്തിയില്ലെന്നും ഐജി പറഞ്ഞു. തെറ്റ് പറ്റിയെന്ന് അറിഞ്ഞിട്ടും ഉദ്യോഗസ്ഥ മാപ്പ് പറയാത്തത് ഉള്‍പ്പടെ ഗുരുതര വീഴ്ച സംഭവിച്ചു. കൂടുതല്‍ നടപടിക്കുള്ള തെറ്റ് ഇവര്‍ ചെയ്തിട്ടില്ലെന്നും ഐജി വ്യക്തമാക്കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K