23 January, 2021 10:47:21 AM


പുലിയെ കൊന്നവർ മുള്ളൻപന്നിയെയും കൊന്നു കറിവച്ചു

അടിമാലി: കെണിയിൽപെടുത്തി പിടികൂടിയ പുലിയെ കൊന്ന് ഇറച്ചി പങ്കിട്ടെടുത്ത അഞ്ചംഗ സംഘം മുൻപും നായാട്ട് നടത്തിയെന്ന് കണ്ടെത്തി. ഇതേസംഘം നേരത്തെ മുള്ളൻപന്നിയെ കൊന്നു കറിവച്ചിരുന്നു.



മാങ്കുളം മുനിപാറ കൊള്ളികൊളവിൽ വിനോദ്(45), ബേസിൽ ഗാർഡൻ വി.പി. കുര്യാക്കോസ് (74), പെരുന്പൻകുത്ത് ചെന്പൻ പുരയിടത്തിൽ സി.എസ്. ബിനു (50), മാങ്കുളം മലയിൽ സലി കുഞ്ഞപ്പൻ (54), വടക്കുംചാലിൽ വിൻസന്‍റ് (50) എന്നിവരാണ് നേരത്തെ മുള്ളൻപന്നിയെയും കൊന്നത്.


വിനോദിന്‍റെ കൃഷിയിടത്തിൽ കെണിയൊരുക്കിയാണ് സംഘം പുലിയെ പിടികൂടിയത്. ആറുവയസുള്ള ആണ്‍ പുലിയെയാണ് കഴിഞ്ഞ ദിവസം സംഘം പിടികൂടിയത്. വനപാലകർക്ക് ലഭിച്ച രഹസ്യവിവരത്തേതുടർന്ന് നടത്തിയ അന്വേഷണത്തിൽ വിനോദിന്‍റെ വീട്ടിൽനിന്ന് പുലിത്തോലും ഇറച്ചിക്കറിയും പിടിച്ചെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K