04 July, 2022 06:28:15 PM


ആറ് വർഷമായി ഫാരിസ് അബൂബക്കർ കേരളത്തിന്‍റെ നിഴൽ മുഖ്യമന്ത്രി - പി.സി.ജോർജ്



കോട്ടയം: ആറ് വർഷമായി കേരളത്തിന്‍റെ നിഴൽ മുഖ്യമന്ത്രി ഫാരിസ് അബൂബക്കറാണെന്ന് മുൻ എംഎൽഎ പി.സി.ജോർജ്. ഫാരീസ് അബൂബക്കറുമായുള്ള പിണറായിയുടെ ബന്ധം പുറത്ത് പറയുമെന്ന തിരിച്ചറിവിലാണ് തനിക്കെതിരെ കേസും അറസ്റ്റും ഉണ്ടായതെന്നും അദ്ദേഹം ആരോപിച്ചു.

എകെജി സെന്‍റർ ആക്രമണത്തിന് പിന്നാലെ കോൺഗ്രസിനെതിരേ ഇ.പി.ജയരാജൻ ആരോപണം ഉന്നയിച്ചത് കേരളത്തിൽ കലാപത്തിനും അക്രമത്തിനും കാരണമായെന്നും ജയരാജനെതിരേ കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രി വിദേശയാത്ര നടത്തുന്നത് കള്ളക്കച്ചവടങ്ങൾക്കാണ്. ഇതിനെക്കുറിച്ച് ഇഡി അന്വേഷണം വേണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്നും പി.സി.ജോർജ് വ്യക്തമാക്കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K