29 May, 2021 06:08:12 AM


തെളിവെടുപ്പിനിടെ ഓടി രക്ഷപെടാൻ ശ്രമിച്ച പ്രതികളെ വെടിവച്ചിട്ട് പോലീസ്



ബംഗളൂരു: പീഡനക്കേസിൽ തെളിവെടുപ്പിനിടെ ഓടിരക്ഷപെടാൻ ശ്രമിച്ച പ്രതികൾക്ക് വെടിവയ്പ്പിൽ പരിക്ക്. കർണാടകയിലെ ചെന്നസാന്ദ്രയ്ക്ക് സമീപമാണ് സംഭവം. ബംഗ്ലാദേശ് സ്വദേശിനിയായ യുവതിയെ പീഡിപ്പിച്ച സംഭവത്തിലാണ് ആറ് പേരെ പോലീസ് തെളിവെടുപ്പിനായി കൊണ്ടുവന്നത്. എന്നാൽ ഇതിനിടെ രണ്ട് പേർ ഓടി രക്ഷപെടാൻ ശ്രമിച്ചു. ഇതോടെ പോലീസ് വെടിയുതിർക്കുകയായിരുന്നു. കാലിന് വെടിയേറ്റ ഇവരെ ആശുപത്രിയിലേക്കു മാറ്റി.


ഒരാഴ്ച മുൻപാണ് പീഡനം നടന്നത്. മനുഷ്യക്കടത്തു സംഘത്തിൽ നിന്നും കേരളത്തിലേക്ക് രക്ഷപ്പെട്ടോടിയ യുവതിയെ സംഘം പിടികൂടി ബംഗളൂരു രാമമൂർത്തി നഗറിലെ വീട്ടിൽ വച്ചാണ് ക്രൂരമായി പീഡിപ്പിച്ചത്. പ്രതികൾതന്നെ മൊബൈലിൽ ദൃശ്യങ്ങൾ പകർത്തി. സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച വീഡിയോയിലുള്ളവരെ കണ്ടെത്താനായി കേന്ദ്രമന്ത്രി കിരൺ റിജ്ജു ഉൾപ്പടെയുള്ളവർ ആഹ്വാനം ചെയ്തിരുന്നു.
വ്യാഴാഴ്ച രാത്രി ബംഗളൂരുവിൽ നിന്നുമാണ് പ്രതികളെ പിടികൂടിയത്. ഇവർക്കെതിരെ ബലാത്സംഗക്കുറ്റമടക്കം ഗുരുതരമായ വകുപ്പുകളാണ് ചുമത്തിയതെന്നു ബംഗളുരൂ കമ്മീഷണർ അറിയിച്ചു. യുവതിയെ കണ്ടെത്താനും പോലീസ് ശ്രമം തുടരുകയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K