04 June, 2020 11:09:36 AM


അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്: ജോ ബൈഡന്‍ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി



വാഷിംഗ്ടണ്‍: നവംബറിൽ നടക്കുന്ന അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിനെതിരെ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയായി ജോ ബൈഡനെത്തുമെന്ന കാര്യത്തിൽ തീരുമാനമായി. ചൊഴാഴ്ച ഏഴ് സംസ്ഥാനങ്ങളിൽ നടന്ന പ്രൈമറികളിൽ വിജയിച്ചതോടെയാണ് ബൈഡന്‍റെ സാധ്യതയേറിയത്. 


പ്രസിഡന്‍റ് സ്ഥാനാർഥിയാകാൻ 1,991 പ്രതിനിധികളുടെ പിന്തുണയാണ് ആവശ്യം. ചൊവാഴ്ചത്തെ പ്രൈമറി വിജയത്തോടെ ബൈഡന് 1,922 പ്രതിനിധികളുടെ പിന്തുണയായി. അടുത്തയാഴ്ച വിർജീനിയ, ജോർജിയ പ്രൈമറികൾകൂടി നടക്കുന്നുണ്ട്. ഇതുകൂടി വിജയിച്ചാൽ ബൈഡന്‍റെ സ്ഥാനാർഥിത്വത്തിൽ അന്തിമ തീരുമാനമാകും. ഡെമോക്രാറ്റിക് പ്രസിഡന്‍റ് സ്ഥാനാർഥിത്വത്തിനായുള്ള പോരാട്ടത്തിൽനിന്ന് ബേണി സാൻഡേഴ്സ് പി·ാറിയിരുന്നു. ഇതും ബൈഡന് അനുകൂല ഘടകമാ



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K